സാഹിത്യം

പി.ടി.എം എച്ച്എസ് എസ് ഗ്ലോബല്‍ അല്‍ മിനി മീറ്റില്‍ ‘സ്വപ്നങ്ങളുടെ പൂക്കള്‍”പ്രകാശനം ചെയ്തു

എടപ്പലം: പി.ടി.എം.ഹയര്‍ സെക്കന്ററി ഗ്ലോബല്‍ അല്‍ മിനി മീറ്റ് സമാപിച്ചു. ഇരുപതു വര്‍ഷങ്ങളുടെ ഇടവേളകളില്‍ സ്‌ക്കൂളിന്റെ പടികളിറങ്ങി ജീവിതത്തിന്റെ വിവിധ കവലകളിലേക്ക് ഇറങ്ങി

ജിനേഷ് മടപ്പള്ളി അവാര്‍ഡിനുള്ള കൃതികള്‍ ക്ഷണിക്കുന്നു

വടകര: 2019 വര്‍ഷത്തേക്കുള്ള ജിനേഷ് മടപ്പള്ളി അവാര്‍ഡിനുള്ള കൃതികള്‍ ക്ഷണിച്ചു. 2016 ജനുവരി ഒന്നുമുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതാ

പ്രണയം

കവിത ഡോ : വി അബ്ദുല്‍ ലത്തീഫ്‌: ചലനത്തിലും ശ്വാസത്തിലും പ്രണയമുള്ള കൂട്ടുകാരനെ മരമെന്നു വിളിക്കാം.*

മുട്ടത്തു വര്‍ക്കി ഗ്ലോബല്‍ സാഹിത്യ പുരസ്‌ക്കാരം രതീദേവിക്ക്

മലപ്പുറം: 2018ലെ മുട്ടത്തു വര്‍ക്കി ഗ്ലോബല്‍ സാഹിത്യ പുരസ്‌കാരം പ്രശസ് എഴുത്തുകാരി രതീദേവിക്ക് നല്‍കുമെന്ന് ജൂറി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രതീദേവിയുടെ

ബോഡി / ശരീരം ഇന്ത്യന്‍ സമകാലീന കലാകാരന്‍മാരുടെ കലാപ്രദര്‍ശനം

‘ബോഡി’ ഇന്ത്യന്‍ സമകലീന ചിത്രശില്പങ്ങളുടെ പ്രദര്‍ശനം. ഒരു വ്യക്തിയും സമൂഹവും ശരീരത്തെ എങ്ങനെയാണ് നോക്കി കാണുന്നത് എന്നുള്ള ചിന്തകളും അനുഭവവുമാണ് തിരുവനന്തപുരം ശംഖുമുഖം ആര്‍ട്ട് മ്യൂസിയത്തില്‍ നടക്കുന്ന ബോഡി/ ശരീരം കലാപ്രദര്‍ശനം. ഈ പ്രദര്‍ശനത്തില്‍ മനുഷ്യ ശരീരത്തിന്റെ വിവിധ ഭാവങ്ങളേയാണ് ഇന്ത്യയിലെ സമകാലീന ചിത്രകാരന്‍മാര്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇന്ത്യയിലെ പ്രശസ്ത കലാകാരന്‍മാരായ സുധീര്‍ പട് വര്‍ദ്ധന്‍, രവീന്ദ്ര റെഡ്ഡി പ്രദീപ് പുത്തൂര്‍, ടി.കെ ഹരീന്ദ്രന്‍,തോലില്‍ സുരേഷ്, ഷാജി അപ്പുകുട്ടന്‍, ടി.ആര്‍ സുനില്‍, ചിത്ര.ജി, മുതല്‍ ഇന്ത്യയിലെ കണ്ടംപ്രററി ചിത്രകാരന്‍മാരുടെ

ജ്ഞാനപീഠ ജേതാവ് കൃഷണ സോബ്തി അന്തരിച്ചു

ദില്ലി: വിഖ്യാതഹിന്ദി സാഹത്യകാരിയും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമയ കൃഷ്ണ സോബ്തി(93)അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഞങ്ങളുടേതു കൂടിയാവുന്ന കാടും മലയും കടലും

വനിതാമതില്‍ എന്ന വാക്ക് പ്രവേശനമില്ല എന്ന വാക്കിനെയാണ് ഓര്‍മ്മിപ്പിക്കുക. തുറന്നു കിടന്നിരുന്ന പറമ്പുകള്‍ക്കിടയില്‍ ഇല്ലിവേലികളും കവുങ്ങിന്‍ കഴകളും വന്നു.

മുറിവേറ്റ മനുഷ്യര്‍ക്ക് അഭയമാവാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ നാമത്രമേല്‍ തോറ്റ/ ക്രൂരമായ ജനതയാണ്?

പതിവുപോലെ പറശ്ശിനിക്കടവിലേ പീഡനവാര്‍ത്തയെ തുടര്‍ന്നും കൗമാരക്കാരുടെ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് ഉപയോഗത്തിനെതിരെ അവരെ രക്ഷിതാക്കളും അദ്ധ്യാപകരും നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്ന ഉപദേശങ്ങള്‍ പ്രചരിച്ചു തുടങ്ങി. ആണ്‍ പെണ്‍ സൗഹൃദങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തുന്ന വിദ്യാലയങ്ങളിലെ കുറുവടിസേനകള്‍ക്കും മത സദാചാര സി സി ടീവികള്‍ക്കും ചൂണ്ടിക്കാണിക്കാന്‍ ഒരു ഉദാഹരണം കൂടിയാവും ഈ സംഭവം. കുറ്റബോധത്തിന്റെ എരിയുന്ന ഉമിത്തീ സ്വന്തം കൈ പൊള്ളിക്കാതിരുന്നാല്‍ മതിയല്ലോ എല്ലാവര്‍ക്കും. അവനവന്റെ ഭാഗം സേഫ് ആക്കാനുള്ള തത്രപ്പാടാണല്ലോ നമ്മുടെ താത്വികാവലോകനങ്ങള്‍. സോഷ്യല്‍ മീഡിയയുടെ അമിതോപയോഗം

error: Content is protected !!
Scroll to Top