സാഹിത്യം

പാട്ടുകള്‍ക്ക് ദൃശ്യവല്‍ക്കരണം ആവശ്യം:മന്ത്രി തോമസ് ഐസക്

കൊണ്ടോട്ടി: കേട്ടുകൊണ്ടിരിക്കുന്ന പാട്ടുകള്‍ക്ക് ദൃശ്യവല്‍ക്കരണം ആവശ്യമാണെന്നും മാപ്പിളപ്പാട്ടുകളുടെ ദൃശ്യാവിഷ്‌കാരത്തിന് വൈദ്യര്‍ അക്കാദമി നേതൃത്വം നല്‍കണമെന്നും ധനമന്ത്രി ഡോ.തോമസ് ഐസക്ക് ആവശ്യപ്പെട്ടു. കേള്‍ക്കുമ്പോള്‍ തന്നെ കേള്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണുന്നതിനും ആസ്വാദകര്‍ക്ക് താല്പര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയിലെ മുപ്പതിനിയിരത്തോളം വരുന്ന മാപ്പിളപ്പാട്ട് ശേഖരമായ മ്യൂസിക്കല്‍ ആര്‍കൈവ്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യര്‍ അക്കാദമിയിലെ വിവിധ ഗാലറികളിലും മ്യൂസിയത്തിലും വായനശാലയിലും ഓഫീസിലും ഉള്‍പ്പടെ സ്ഥാപിച്ചിരിക്കുന്ന മ്യൂസിക് ബോക്സുകളിലൂടെ പകല്‍ സമയങ്ങളില്‍ ആസ്വാദകര്‍ക്ക് പാട്ടുകള്‍ […]

ഇതാ പാണത്തൂരില്‍ നിന്നും ഒരു യമണ്ടന്‍ വിജയഗാഥ.

എഴുത്ത്;വി കെ ജോബിഷ് ജീവിതമുയര്‍ത്തുന്ന വലിയ വെല്ലുവിളികള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്നവരാണ് നമ്മളില്‍ കൂടുതല്‍പ്പേരും. എന്നാല്‍ ഓരോ വെല്ലുവിളിയിലും അതിനെ കീഴടക്കാനുള്ള മാരിവില്ലും പ്രകാശവുമുണ്ടെന്ന് ചിലര്‍ നമുക്ക് കാണിച്ചു തരും. മനുഷ്യേച്ഛയുടെ അഗാധമായ ഖനിയില്‍ നിന്ന് ഉശിരുനേടിയവര്‍. അവരാണ് ലോകത്തിന്റെ വഴികള്‍. ഒഴികഴിവുകളുടെ നിലങ്ങളില്‍ നിസ്സഹായരായി നില്‍ക്കുന്നവര്‍ക്ക് മുന്നോട്ട് നടക്കാന്‍ തീര്‍ച്ചയായും അവര്‍ ആത്മവിശ്വാസം നല്‍കും. അതുകൊണ്ടുതന്നെ അവരെക്കുറിച്ച് നമ്മുടെ നാടറിയണം. ഇതാ അങ്ങനെയൊരു പെണ്‍കുട്ടി കേരളത്തിന്റെ അതിര്‍ത്തിയിയുടെ ഉച്ചിയിലൊരിടത്ത്. കാസര്‍ഗോഡു ജില്ലയുടെ ഒരറ്റത്ത് കാഞ്ഞങ്ങാടുനിന്നും അന്‍പത് കിലോമീറ്റര്‍

കവിയും ഗാന രചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരനും കവിയും ഗാന രചയിതാവുമായ പഴവിള രമേശന്‍ (83)അന്തരിച്ചു.ഇന്ന് രാവിലെ 6.20ന് ജിജി ആശുപത്രിയിലായിരുന്നു അന്ത്യം.സംസ്‌കാരം നാളെ

നവജീവന്‍ പ്രഥമ കവിതാ അവാര്‍ഡ് സൂര്യജക്ക്

പരപ്പനങ്ങാടി: നവജീവന്‍ വായനശാലയുടെ പ്രഥമ യുവ എഴുത്തുകാര്‍ക്കുള്ള കവിതാ അവാര്‍ഡിന് സൂര്യജ എം അര്‍ഹയായി. സൂര്യജയുടെ ഇലയൊരുക്കം എന്ന കവിതയാണ് അവാര്‍ഡിനര്‍ഹമായത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മലയാള – കേരള പഠന വിഭാഗം ഗവേഷകയാണ് സൂര്യജ.എം മലപ്പുറം ജില്ലയിലെ കാക്കഞ്ചേരിയില്‍ താമസിക്കുന്ന സൂര്യജ ഡോ. എല്‍.തോമസ്‌കുട്ടിയുടെ കൂടെ നാടും സാഹിത്യവും എന്ന വിഷയത്തില്‍ ഗവേഷണം ചെയ്യുന്നു.ഗവ, ആര്‍ട്‌സ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും. അച്ഛന്‍: ഡോ.കെ.വി. മോഹനന്‍, അമ്മ: ഉഷ എന്‍. കവിത, അഭിനയം,

“പ്രണയപുസ്തകം… അവസാന അധ്യായം….?”

‘എല്ലാരും ഓടിക്കോളീ…ആകാശം പൊട്ടിവീഴാമ്പോവാണ്… നായന്മാരും മാപ്പളാരും എന്തായാലും ഓടിക്കോളീ.. ഓലെ മേലെക്കാണ് ആദ്യം വീഴാ… ന്നിട്ട് ബാക്കിണ്ടെങ്കിലേ വേറെ ള്ളോലെ

പുസ്തക വായന : സുഭാഷ് ചന്ദ്രന്റെ സമുദ്രശില (നോവല്‍)

കെ.ശീതള എത്ര തുറന്നു നോക്കിയാലും അങ്ങേയറ്റം കാണാത്ത ഒന്നാണ് സ്ത്രീ മനസ്സ് എന്നത് വീണ്ടും വീണ്ടും കാലം നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു ‘ കോഴിക്കോട് നഗരത്തിലെ ഒരു ഫ്‌ളാറ്റില്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്ന മകനോടൊപ്പം താമസിക്കുകയായിരുന്നു അംബ’ .മകന്‍ അനന്തപത്മനാഭനും അവരും ഭൂമി വിട്ടകന്നതോടെ നോവലിലൂടെ അവര്‍ ജീവിക്കുന്നു. ദന്ത ഡോക്ടറെ കാണാനുള്ള ഊഴം കാത്തിരിക്കുന്ന അവസരത്തില്‍ അലസമായി മറിച്ചു നോക്കിയ യാത്ര എന്ന പ്രസിദ്ധീകരണത്തിലൂടെ കണ്ണോടിച്ചപ്പോള്‍ കണ്ണിലുടക്കിയ ചിത്രമായിരുന്നു വെള്ളിയാങ്കല്ല്.ആ ചിത്രം അവരുടെ മനസ്സില്‍ അലകളുയര്‍ത്തി

എരഞ്ഞോളി മൂസ അന്തരിച്ചു

തലശ്ശേരി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനായ എരഞ്ഞോളി മൂസ അന്തരിച്ചു. 75 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. സ്വവസതിയില്‍ 12.45 ഓടെയാണ്

ചിത്രകാരി ടി. കെ പത്മിനിയുടെ എഴുപത്തിയൊന്‍പതാം ജന്മദിനവും അമ്പതാം ചരമദിനവും

ചിത്രകാരി ടി കെ പത്മിനിയുടെ എഴുപത്തിയൊന്‍പതം ജന്മദിനവും അമ്പതാം ചരമദിനവും വിവിധ പിരപടികളെ നടത്തുന്നു. കേരള ലളിത കലാ അക്കാദമിയുടെ സഹകരണത്തോടെ ടി. കെ പത്മിനി മെമ്മോറിയല്‍ ട്രസ്റ്റാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 2019 മെയ്

ഗുത്തിഹാറിലെ രാത്രികള്‍

താജ്മഹലിലെ പൗര്‍ണ്ണമി ദിവസത്തിലെ മനോഹരമായ രാത്രി സ്വപ്നം കണ്ടിട്ട് എത്ര വര്‍ഷങ്ങളായെന്ന് നിനക്കറിയുമോ?. നിലാവില്‍ കുളിച്ച് കിടക്കുന്ന താജിന്റെ അകത്തളങ്ങളിലേക്ക് മുംതാസിന്റെ പ്രേതം കടന്നുവരാത്ത പൗര്‍ണ്ണമി രാത്രിയില്‍ ഇരുന്നൂറ്

error: Content is protected !!
Scroll to Top