കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലിന് പ്രൗഡമായ തുടക്കം
കോഴിക്കോട്: ലോകത്തെ രണ്ടാമത്തെ വലിയ സാഹിത്യോത്സവത്തിന് കോഴിക്കോട് പ്രൗഡഗംഭീര തുടക്കം. സാമൂഹ്യ സാംസ്കാരിക
കോഴിക്കോട്: ലോകത്തെ രണ്ടാമത്തെ വലിയ സാഹിത്യോത്സവത്തിന് കോഴിക്കോട് പ്രൗഡഗംഭീര തുടക്കം. സാമൂഹ്യ സാംസ്കാരിക
ഈ വർഷത്തെ KLF ൽ ആകാംക്ഷയോടെ കാത്തിരിക്കുന്നത് രാകേശ് ശർമ്മയുടെ വരവാണ്.
കാലിക്കറ്റ് സര്‍വകലാശാലാ ബഷീര്‍ ചെയറിന്റെ ഭാഗമായുള്ള വൈക്കം മുഹമ്മദ് ബഷീര്‍ മ്യൂസിയം സജ്ജീകരിക്കുന്നതിലേക്ക്
ഹൃദയം തൊടുന്ന ബോദ്ധ്യങ്ങള്‍ക്കനുസരിച്ച് ജീവിച്ച കുറ്റത്തിന് ജീവിതം കവര്‍ന്നെടുക്കപ്പെട്ട മനുഷ്യരുടെ വംശാവലിയെ നാം
ശബരിമലയിൽ യുവതീ പ്രവേശനത്തിനുള്ള വിലക്ക് നീക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി പ്രഖ്യാപനം ഉണ്ടായ സാഹചര്യത്തിൽ കേരളത്തിൽ ഉയർന്നു വന്ന ഗുണപരവും, അതേ പോലെ പ്രതിലോമകരവുമായ ചർച്ചകൾ സൃഷ്ടിച്ച സാമൂഹ്യ സാഹചര്യത്തിൽ തങ്ങളുടെ നിലപാടുകൾ വ്യകതമാക്കുകയാണ് സാമൂഹ്യ – സാംസ്കാരിക രംഗത്തെ വിവിധ തുറകളിലെ പെൺസാനിധ്യങ്ങൾ. വനിതാ മതിലിന്റ പ്രസക്തിയും ചർച്ച ചെയ്യപ്പെടുന്നു മാധ്യമപ്രവര്‍ത്തകയായ നിലീന അത്തോളി പറയുന്നു ജനറല്‍ കംപാര്‍ട്‌മെന്റില്‍ ഈ പെണ്ണുങ്ങളെന്തിനാണ് കയറിയിരിക്കുന്നത്. ഇവര്‍ക്കായി അവിടെ ലേഡീസ് കംപാര്‍ട്‌മെന്റില്ലേ അവിടെയിരുന്നാല്‍ പോരെ. ബോംബെയിലെ മെട്രോ തീവണ്ടിയില്‍ നിന്നുയര്‍ന്ന
വനിതാമതില്‍ എന്ന വാക്ക് പ്രവേശനമില്ല എന്ന വാക്കിനെയാണ് ഓര്‍മ്മിപ്പിക്കുക. തുറന്നു കിടന്നിരുന്ന പറമ്പുകള്‍ക്കിടയില്‍ ഇല്ലിവേലികളും കവുങ്ങിന്‍ കഴകളും വന്നു.
ന്യൂഡ് മേക്കപ്പിനെപ്പറ്റി പറഞ്ഞുകൊണ്ടാണ് നിവേദിത മേനോന്റെ ‘സീയിംഗ് ലൈക് എ ഫെമിനിസ്റ്റ്’ എന്ന പുസ്തകം ആരംഭിക്കുന്നത്
അവര്‍ യുവതികളായ സ്ത്രീകളെ തടയുന്നു. അത് കിരാതമായ നടപടിയാണ്.
കര്‍ഷകര്‍:വിണ്ടു കീറിയ പാദങ്ങളിലേക്ക് നടന്നു തേഞ്ഞ ചെരിപ്പുകളില്‍ പറ്റിയ ചോരക്കറയാല്‍ ചേര്‍ന്നൊട്ടിപ്പോയ ഒരു ജനത.
കര്‍ഷക സ്ത്രീകള്‍:മനസിന്റെ മാത്രമല്ല മണ്ണിന്റെ കരച്ചിലിനു കൂടി സ്വന്തം കണ്ണില്‍ നിന്നു ചുടുനീരൊഴുക്കുന്നവരാണ് അവര്‍.
പതിവുപോലെ പറശ്ശിനിക്കടവിലേ പീഡനവാര്‍ത്തയെ തുടര്‍ന്നും കൗമാരക്കാരുടെ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് ഉപയോഗത്തിനെതിരെ അവരെ രക്ഷിതാക്കളും അദ്ധ്യാപകരും നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്ന ഉപദേശങ്ങള്‍ പ്രചരിച്ചു തുടങ്ങി. ആണ്‍ പെണ്‍ സൗഹൃദങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തുന്ന വിദ്യാലയങ്ങളിലെ കുറുവടിസേനകള്‍ക്കും മത സദാചാര സി സി ടീവികള്‍ക്കും ചൂണ്ടിക്കാണിക്കാന്‍ ഒരു ഉദാഹരണം കൂടിയാവും ഈ സംഭവം. കുറ്റബോധത്തിന്റെ എരിയുന്ന ഉമിത്തീ സ്വന്തം കൈ പൊള്ളിക്കാതിരുന്നാല്‍ മതിയല്ലോ എല്ലാവര്‍ക്കും. അവനവന്റെ ഭാഗം സേഫ് ആക്കാനുള്ള തത്രപ്പാടാണല്ലോ നമ്മുടെ താത്വികാവലോകനങ്ങള്‍. സോഷ്യല്‍ മീഡിയയുടെ അമിതോപയോഗം