സാംസ്കാരികം

മകരവിളക്ക് മരണ വിളക്കാക്കരുത്

മനുഷ്യന്‍, ആസൂത്രിതമായി എല്ലാവര്‍ഷവും ഒന്നാം തിയ്യതി, രുദ്രനക്ഷത്രം ഉദിക്കുന്ന ദിശയില്‍ പൊന്നമ്പലമേട്ടില്‍ കര്‍പ്പൂരദീപം കത്തിച്ചുകാട്ടി മകരജ്യോതി

തഹ്രിര്‍ സ്ക്വയറില്‍…..

എല്ലാവരുടെയും എതിര്‍പ്പുകളെ അവഗണിച്ച് ഞാന്‍ ഇന്നു തഹ്രിര്‍ സ്ക്വയറില്‍ പോയി ….പോകുന്നത് അപകടമാണെന്ന് എന്റെ കൂടെ ഉള്ള ഈജിപ്ത് കാരനായ ഹെന്‍രി പറഞ്ഞിരുന്നു .എന്നാല്‍ റിസ്ക്‌ ഞാന്‍ ഏറ്റെടുതോളം എന്ന വാക്കില്‍ എന്നേം കുടി അവിടെ പോയി ….

സുകുമാര്‍അഴീക്കോട്

നീണ്ട അറുപത് വര്‍ഷക്കാലത്തിലധികമായി മലയാളിയുടെ ഹൃദയ സ്പന്ദനത്തിനൊത്ത് ജീവിക്കുകയും, നിതാന്ത ജാഗ്രതയോടെ കണ്ണും, കാതും തുറന്നുവെച്ച് അനീതികള്‍ക്കും, തിന്മകള്‍ക്കുമെതിരെ നിര്‍ഭയമായി നെഞ്ചുവിരിച്ചു നിന്ന സുകുമാര്‍അഴീക്കോട് ഇന്ന് രോഗശയ്യയിലാണ്. മലയാളികളുടെ രാഷ്ട്രീയ, സാംസ്‌കാരിക പരിസരങ്ങളില്‍ ഇടപെടുകയും, മനുഷ്യപക്ഷം ചേര്‍ന്ന് നിലപാടുകള്‍ എടുക്കുകയും ചെയ്ത വ്യക്തികളില്‍ അപൂര്‍വ്വ വ്യക്തിത്വം. അദ്ദേഹത്തിന്റെ നിലപാടുകളോട് യോജിപ്പും വിയോജിപ്പും ഉള്ളവരുാകാം, എങ്കിലും നവോത്ഥാന കേരളത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. സുമനസ്‌കരേ, പ്രിയ മലയാളികളേ നമുക്ക് മനസ്സുകൊണ്ട് അദ്ദേഹത്തോടൊപ്പം നില്ക്കാം. അദ്ദേഹം വളരെപ്പെട്ടന്ന് രോഗ

ശിരുവാണി കലങ്ങി മറിയുന്നു.

ശിരുവാണിപോലെ സുന്ദരിയായിരുന്നു ശോഭന.  ഇരുളഗോത്രവൃക്ഷ ശിഖരങ്ങളില്‍ നിന്ന് ഇറ്റുവീണ ഒരു നിലാത്തുള്ളി

error: Content is protected !!
Scroll to Top