അന്തര്‍ദേശീയം

ഇന്തോനേഷ്യയില്‍ ഭൂചലനം: 25 മരണം

ജക്കാര്‍ത്ത : ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 25 പേര്‍ മരിച്ചു. ഭൂകമ്പമാപിനിയില്‍ 6.5 രേഖപ്പെടുത്തിയ ശക്തമായ ചലനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വീടുകളും കടകളും തകര്‍ന്നുവീണു.സുമാത്ര ദ്വീപിന് വടക്ക് പടിഞ്ഞാറായി കടലിനടിയിലാണ് ഭൂകമ്പത്തിന്റെ

ലാല്‍സലാം ഫിദല്‍…..

ഫിദൽ -വിപ്ലവ നക്ഷത്രത്തിന്റെ അരുണോദയം ഇനി ഓർമ.
സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ മുന്നണി പോരാളിയായി ലോകം ഈ വിപ്ലവകാരിയെ അടയാളപ്പെടുത്തി. ജന വിരുദ്ധമായ ബാറ്റിസ്റ്റ
ഭരണകൂടത്തെ തൂത്തെറിഞ്ഞ്കമ്മ്യൂണിസ്റ്റ് വസന്തം ക്യൂബൻ മണ്ണിൽ വിരിയിച്ചു ഫിദൽ കാസ്ട്രാ.

വിപ്ലവ നക്ഷത്രം ഓര്‍മയായി

ഹവാന: ക്യൂബന്‍ വിപ്ലവ നായകനും ക്യൂബ മുന്‍ പ്രസിഡന്റുമായ ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം.

ജപ്പാനിലും ന്യൂസിലന്‍ഡിലും ഭൂചലനം

ടോക്കിയോ: ജപ്പാനില്‍ റിക്‌ടര്‍ സ്‌കെ‌യിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് മൂന്ന് മീറ്റര്‍ ഉയരമുള്ള സുനാമി ഇണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്. ആളപായം ഉണ്ടായിട്ടില്ല. തുടര്‍ന്ന് ഫുകുഷിമ ആണവ നിലയത്തിന്റെ പ്രവര്‍ത്തനം താല്‍കാലികമായി

ട്രംപിന്റെ വിജത്തിനെതിരെ നടത്തിയ റാലിക്ക് നേരെ വെടിവെപ്പ്; 5 പേര്‍ക്ക് പരിക്ക്‌

വാഷിങ്ങ്​ടൺ: ട്രംപി​െൻറ വിജയത്തിനെതിരെ പ്രതിഷേധപ്രകടനം നടത്തുന്നവർക്ക്​ നേരെ വെടിവെപ്പ്​. സിയാറ്റിലിലെ തേർഡ്​ അവന്യൂവിലാണ്​ പ്രതിഷേധക്കാർക്കു നേരെ​ അക്രമി വെടിവെച്ചത്​.

അമേരിക്കയുടെ അമരത്തേക്ക് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ലോകം ഉറ്റ് നോക്കിയ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിവാദങ്ങള്‍ക്കൊടുവില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് വിജയം. ആകെയുള്ള 538 ഇലക്ട്രല്‍ കോളേജില്‍ 270 പേരുടെ വോട്ട് ലഭിച്ചതോടെ ട്രംപിന്റെ വിജയം

അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു; 20 പേര്‍ക്ക് പരുക്ക്

ചിക്കാഗോ: പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു.20 പേര്‍ക്ക് പരിക്കേറ്റു. ഒഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മിയാമിയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ ബോയിംഗ് 767 വിമാനത്തിനാണ് തീപിടിച്ചത്.വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയും

പോൾ ബിയാറ്റിക്ക് മാൻ ബുക്കർ പ്രൈസ്

ലണ്ടൻ: അമേരിക്കൻ സാഹിത്യകാരൻ പോൾ ബിയാറ്റിക്ക് മാൻ ബുക്കർ പ്രൈസ്. ബിയാറ്റിയുടെ ‘ദ സെൽ ഔട്ട്’ എന്ന നോവലിനാണ് പുരസ്ക്കാരം. ഇംഗ്ളീഷ് ഭാഷയിലുള്ള സാഹിത്യ കൃതികൾക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതിയായ ബുക്കർ പ്രൈസ് ആദ്യമായാണ് അമേരിക്കൻ സാഹിത്യകാരന് ലഭിക്കുന്നത്. 155 നോവലുകളാണ് ഇത്തവണ പുരസ്കാര സമിതി വിലയിരുത്തിയത്. അന്തിമ പട്ടികയില്‍ ഇടം തേടിയത് ആറ് പുസ്തകങ്ങള്‍. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ പൌരാവകാശ നിരാസം പ്രതിപാദിക്കുന്ന ഡു നോട്ട് സേ വി ഹാവ് നതിങ്, കനേ‍ഡിയന്‍ എഴുത്തുകാരനായ ഡേവിഡ്

error: Content is protected !!
Scroll to Top