അന്തര്‍ദേശീയം

അഫ്ഗാനില്‍ നിന്നും മുഴുവന്‍ മലയാളികളെയും ഇന്ത്യയിലെത്തിച്ചു

ദില്ലി: അഫ്ഗാനിസ്ഥാനില്‍ നിന്നും മുപ്പതോളം മലയാളികളെ രാജ്യത്ത് തിരിച്ചെത്തിച്ചു. മടങ്ങിയെത്താന്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത എ്ല്ലാ മലയാളികളെയും തിരിച്ചെത്തിയതായാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. കാബൂളില്‍ നിന്നുമുള്ള വ്യോമസേനാ വിമാനത്തിലാണ് ഇന്ന് രാവിലെ ഇവരെ ഇന്ത്യയിലെത്തിച്ചത്. വിമാനത്തില്‍ 188 പേര്‍ ഉണ്ടായിരുന്നു. വ്യോമസേയുടെ സി 17 ഇവരെ വിമാനത്തിലാണ് എത്തിച്ചത്. ഈ വിമാനം പാക്കിസ്ഥാന്റെ വ്യോമാന്തര ഒഴിവാക്കി ഗാസിയാബാദിലെ ഹിലന്റണ്‍ ബേസില്‍ ലാന്റ്‌ചെയ്തത്. ഈ സംഘത്തില്‍ എംപിമാരടക്കമുള്ള അഫ്ഗാനികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാന്‍

യു.എസ് സൈനിക വിമാനത്തില്‍നിന്ന് വീണ് മരിച്ചവരില്‍ അഫ്ഗാന്‍ ഫുട്‌ബോള്‍ താരം സാകി അന്‍വരിയും

കാബൂള്‍: അഫ്ഗാനിസ്ഥാന#റെ നിയന്ത്രണം താലിബാന്‍ പിടിച്ചടക്കിയിന് പിന്നാലെ കാബൂളില്‍ നിന്ന് പറന്നുയര്‍ന്ന യുഎസ് സൈനിക വിമാനത്തില്‍ തൂങ്ങിക്കിടന് രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ വീണുമരിച്ചതിന്റെ ദൃശ്യം ലോകത്തെ ഞെട്ടിച്ചിരുന്നു. ഇതില്‍ ഒരാള്‍ അഫ്ഗാന്‍ ദേശീയ ഫുട്‌ബോള്‍ താരം സാകി അന്‍വരിയാണെന്നാണ് പുതിയ വിവരം. അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാന്‍ ദേശീയ ഫുട്‌ബോള്‍ ടീമും മരിച്ചത് സാകി അന്‍വരിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 19 വയസുകാരനാണ് സാകി അന്‍വരി. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തശേഷം തിങ്കളാഴ്ചയാണ് കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍

അഫ്ഗാനിലേക്കുള്ള ഇന്ത്യന്‍ സംഘത്തിന്റെ യാത്ര വീണ്ടും മുടങ്ങി

അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ ഭീഷണികള്‍ കാരണം ഇന്ത്യന്‍ സംഘത്തിന്റെ യാത്ര തടസപ്പെട്ടു. അഫ്?ഗാനില്‍ കുടുങ്ങിയ ഇന്ത്ക്കാരെ തിരികെ കൊണ്ടുവരാനുള്ള യാത്രയാണ് മുടങ്ങിയത്. മലയാളികള്‍ ഉള്‍പ്പെട്ട 70 പേരുള്ള സംഘത്തെയാണ് ഇനി ആദ്യം ഇന്ത്യയിലേക്ക് മടക്കികൊണ്ട് വരിക. വ്യത്യസ്ത സംഘങ്ങളാക്കി തിരിച്ചാണ് ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരാനുള്ളവരെ ഇപ്പോള്‍ വിവിധ ഇടങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ആദ്യസംഘത്തിലെ 70 പേരും ഇപ്പോള്‍ കാബൂള്‍ വിമാനത്താവളത്തിന് പുറത്തുള്ള ഒരു ഹോട്ടലില്‍ കഴിയുന്നു. ഇവരെ ഇന്നലെ രാത്രിക്ക് മുന്‍പായി ഇന്ത്യയിലേക്ക് കൊണ്ടുവരാനായിരുന്നു തിരുമാനം. ഇതിനായു സി.17 വിമാനം

error: Content is protected !!
Scroll to Top