പത്താംക്ലാസ് പാസാവാന്‍ ഇത് വേണം;നിയാസ് പി മുരളിയുടെ അനുഭവയാത്ര

"ഡാ ചെക്കാ"....രാവിലെ തന്നെ തൊഴുത്തിൽ ചാണകം വാരുന്ന തിരക്കിലായിരുന്ന ഞാൻ തിരിഞ്ഞു നോക്കി... "ക്ലാ ക്ലാ ക്ളീ ക്ളീ"...ദേ വേലിന്റപ്പുറത്ത് ശശ്യ...

ഒരു പ്രണയദിന കുറിപ്പ്;മുറിവുകൾ പൂക്കളാക്കിയ ഒരുവൾ

”ഗപ്പി ഫ്രൈ”

VIDEO STORIES

‘നിനക്കൊരെഴുത്തുണ്ട്’ എന്ന വാക്കുകള്‍ പോലെ എന്നെ ആഹ്ലാദിപ്പിച്ച മറ്റൊരു വാചകമില്ല… ഷിജു ആര്‍ എഴുതുന്നു

നിങ്ങളുടെ മുറിയിലുമുണ്ടോ കൂമ്പാരം കൂടി കാലപ്പഴക്കത്തിന്റെ നിറവും മണവും പൊടിയും പിടിച്ചു കിടക്കുന്ന പേപ്പറുകളും പുസ്തകങ്ങളും ?ഓര്‍മ്മയുടെ കടല്‍ത്തിരകള്‍ ഇടയ്ക്ക് തീരത്ത് കൊണ്ടിടുന്ന പാഴ് വസ്തുക്കള്‍...

more

ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ വീട്ടകത്ത് നിറക്കൂട്ടൊരുക്കി മിബിന്‍

വള്ളിക്കുന്ന്: അരിയല്ലൂര്‍ സ്വദേശി മിബിന്‍ ചേര്യങ്ങാട്ട് മനോഹരമായ ചിത്രം വരച്ചാണ് കൊറോണ കാലത്തെ നേരിടുന്നത്. ലോക്ക്ഡൗണ്‍ ദിനങ്ങളിലെ വിരസത മിബിന്‍ മറികടന്നത് വീടിനുള്ളിലെ മതിലില്‍ അക്രിലിക്ക്-ഇനാ...

more

മഹ്മൂദ് നഹയുടെ വീട്ടുമുറ്റത്ത് സിങ്കപ്പൂര്‍ സീതാപഴത്തിന് നൂറുമേനി

ഹംസ കടവത്ത് പരപ്പനങ്ങാടി: മണ്ണില്‍ പൊന്നുവിളയിക്കാന്‍ പ്രായം തടസമല്ലെന്ന് തെളിയിച്ച് പരപ്പനങ്ങാടി സ്വദേശി കിഴക്കിനിയകത്ത് മഹ്മൂദ് നഹ. എണ്‍പത് പിന്നിട്ട മഹ്മൂദ് നഹ വീട്ടുമുറ്റത്ത് പാകിയ വിദേശ ചെടി...

more

ഒരു ചുംബനത്തിന്റെ കടം: നിയാസ്.പി. മുരളി എഴുതുന്നു

പൊള്ളുന്ന അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയായി നിയാസ് പി. മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റ് 'മോന് വിശക്കുന്നുണ്ടോ?' മെഡിക്കല്‍ കോളേജിന്റെ മെയിന്‍ ഗേറ്റിന്റെ മുന്നിലുള്ള തട്ടുകടയില്‍ ആളുകള്‍ തിന്നുന്നത് നോ...

more

രാഹുല്‍ ഗാന്ധിക്കറിയുമോ ചെറുവയല്‍ രാമനെ?

എഴുത്ത്:ലിജീഷ് കുമാര്‍ 68 ലാണെന്ന് തോന്നുന്നു, കണ്ണൂര് പോയി എംപ്ലായ്‌മെന്റില്‍ പേര് കൊടുത്തു. അന്ന് 17 വയസ്സാണ്. 69 ല്‍ ജോലി കിട്ടി, കണ്ണൂര്‍ ഡി.എം.ഒ ഓഫീസില്‍ വാര്‍ഡന്‍ - 150 രൂപ ശമ്പളം. നൂറ...

more

‘ഒരുമയുണ്ടെങ്കില്‍ ഇവിടെ ഒരു ഉലക്കയും നടക്കില്ല’….സുരാസു ഓര്‍മ്മയായിട്ട് 24 വര്‍ഷം

ഏഴാം ക്ലാസ്സിലോ എട്ടിലോ പഠിക്കുമ്പോഴാണ് മഴക്കാലത്തെ ഒരുഞായറാഴ്ചദിവസം. ഉച്ചയായിക്കാണും ആരോ പറഞ്ഞ് കേട്ടതാണ്''മുക്കംആലിന്‍ചുവട്ടിലെകല്‍ബെഞ്ചില്‍ഒരാളെപിടിച്ച്‌കെട്ടിയിട്ടിരിക്കുന്നു '' ഒന്നും നോക്കാന...

more

മാങ്ങാച്ചുന മണമുള്ള , കൊന്നപ്പൂ നിറമുള്ള വേനലവധികള്‍ .

കൊന്നകള്‍ പൊന്നണിയുന്ന ഓരോ വേനലും എന്നോടിപ്പോഴും ചോദിക്കുന്നു .... 'കുറച്ച് പൂ തരുമോ?'' എഴുത്ത് : ഷിജു ദിവ്യ കുടുംബത്തില്‍ ഒരമ്മാവനുണ്ടായിരുന്നു. മുതിര്‍ന്ന മനുഷ്യര്‍ പൊതുവില്‍ കുട്ടികള്‍ക്ക്...

more
error: Content is protected !!